Thursday, October 15, 2009

വിധവ രസായനം ......



നിന്റെ കുഞ്ഞിന്റെ
പനി പഴുപ്പില്‍ നിന്നു
 എന്റെ നാസിക
 വലിച്ച്എടുത്തോട്ടെ .
ധിറുതിയില്‍
ത്താലി ചരടില്‍ വീണു നീ
 വിധി വിധവ രസായനം - 
മോന്തിയോ.കണ്ണിന്‍ ജലകണംഒഴുകി ഉണങ്ങിയനിന്റെ മുഖം ഏതോപഴയ ഗിത്താര്‍ ആണ് .ഓര്‍ത്തെടുകുമ്പോള്‍പുളയുന്നതോതുമ്പ ചോറ് പോലുള്ളവെള്ള പുഴുക്കള്‍ ആ .എന്തെടുകുന്നു നീജീവിത വൃത്തത്തില്‍നെഞ്ച് ഇടുപോടെദുഃഖ സാഗരം വിഴുങ്ങിയോ .നിന്റെ പകലിന്‍ചിമ്മിനി വെട്ടം മയങ്ങുമ്പോള്‍മുറുകെ പിടിച്ചതിപനിച്ച കുഞ്ഞിനെയോ .പരിപ്പ് വടയുമായിവിപ്പ്ലവം മോന്തിയനിന്റെ പഴയ വീര്യ -സഖാവ്‌ ഇന്നെവിടയാ .ഒന്നും കരുതാത്ത-സമര ഭുമിയില്‍വെട്ടുകള്‍ നെന്‍ ചേറിഭിത്തിയില്‍ ചിത്രമോ.അകലെ തേന്‍ മാവിന്‍കുലകള്‍ കാണുമ്പോള്‍പനിച്ച കുഞ്ഞിന്റെമുഖം ചിരിച്ചുവോ .കടലിന്‍ ശംഖുകള്‍അവന് കളിപ്പനായികരുതി സാരി തലപ്പില്‍ നീകെട്ടിയോ.ഇടിച്ചു പെയ്യുന്നമഴയില്‍ നിന്‍ കൂരതാങ്ങും തടികള്‍ഒലിച്ചു പോന്തിയോ .ഉച്ച വാര്‍ത്തകള്‍ വിറ്റുഏന്തി നീ നാടകുമ്പോള്‍എളിയില്‍ പാലറ്റമാറിനായി കരഞ്ഞുവോ .നിന്റെ ദുഃഖ സഞ്ചിയില്‍ തുങ്ങുംനൊമ്പര സമ്പാദ്യത്തെകണ്ടവര്‍ കണ്ണടച്ച്എന്തോ പറഞ്ഞുവോ .കാലത്തിന്‍ ;ഗോല്‍ ക്കളി കുഴിയില്‍ വീണു നീകാത്തിരിക്കാംഅവന്‍ വളരുകയിപ്പോഴും .അവന്‍ ടികേണ്ട ;അച്ഛനെ പോലെയിഎടുത്തു ചാടുവാന്‍കരടായി തീരുവാന്‍ .പനിച്ച കാലങ്ങള്‍പഴംകഥആയി തീരുമ്പോള്‍അവന്‍ ടികേണ്ട ;കൂതിചു കേറുവാന്‍സമര മുഖങ്ങളില്‍ ...
നീ അകലേ ......
ഒക്ടോബറിലെ മഞ്ഞു മഴക്കാലത്ത് ......
പുതച്ച് മുടികിടന്ന എന്നിലേ പ്രണയത്തെ -
നീ എന്തിനാണ് പൊടി തട്ടി എടുത്തത്‌.
മനസിന്റെ പുസ്തകത്തില്‍ നീ ഞാന്‍ അറിയാതെ എന്തോക്കയ്യാണ് -
എഴുതി കൂട്ടിയത്.
കാറ്റിന്റെ ആഴങ്ങളിലേക്ക്‌ അപ്പുപ്പന്‍ താടിപോലെ
പറന്നനഞ്ഞ എന്നെ നീ എത്ര ഇഷ്ടതോടയാണ് -
നോക്കിനിന്നത്.
നിനക്കായി കരുതി വെച്ച റിങ്ങ് ടോണ്‍ -
എന്നേ വിളിച്ചു പാടുമ്പോള്‍ -
എനിക്കറിയാം പ്രണയത്തിന്റെ കുഞ്ഞു വിരലുകളുകല്ക്-
ത്തന്നുപ്പാണെന്ന് .
അതിരികടെ ; പറക്കമുറ്റാത്ത എന്റെ ജീവനോട്‌ -
ചേരുവാന്‍ നീ കൊതിക്കുന്നതെന്തിനാണ് .
പറയുക വേഗം ; നിന്റെ പ്രണയം എന്തിനാണ് എന്നിലേ -
വഴി മരത്തില്‍ കുടു തീര്‍ക്കുന്നത് .
നീ മിണ്ടാതെ ഇരിക്കുമ്പോഴും .......
നിറഞ്ഞു ഒഴുകുന്ന നിന്റെ കണ്ണുകള്‍ കാണുമ്പൊള്‍ -
എനിക്കറിയാം ...........
പ്രണയത്തിന്റെ കുഞ്ഞു വിരലുകളുകല്ക് .
പ്രതിഷയുടെ തണുപ്പാണെന്ന് .
പ്രതിഷയുടെ തണുപ്പാണെന്ന് ........